ശക്തിധരനെപ്പോലുളളവര്‍ സിപിഎം വിരുദ്ധ ചേരിയിലുളളവരാണ്. കമ്മ്യൂണിസ്റ്റ് ബന്ധവുമായെത്തുന്ന ഇത്തരക്കാര്‍ ബൂര്‍ഷ്വാസികളുടെ രണ്ടാം മുഖമാണ്. കൈതോലപ്പായ വിവാദവും സുധാകരനെതിരായ വധശ്രമവുമെല്ലാം ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന് പറയുന്നതുപോലെയാണ്
"സാധാരണ രീതിയില്‍ എവിടെയാണോ സംഭവം നടന്നത് അവിടുത്തെ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഇട്ടാണ് കേസന്വേഷണം നടത്തേണ്ടത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് നേരെയാണ് ആരോപണം എന്നതുകൊണ്ട് നേരെ എ ഡി ജി പി ക്ക് കൈമാറുകയാണ് ചെയ്തത്. ഇത് കേസ് തേച്ചുമായ്ച്ചു കളയാനാണ്."-ചെന്നിത്തല
സുപ്രീംകോടതി ഇയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയെഴുതി. ഇതോടെ ഏപ്രില്‍ 19-ന് ഇയാളെ വെറുതെവിട്ടു. ബിജെപി എംപിക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞ് 16 ദിവസം ലഭിച്ചപ്പോള്‍ രാഹുലിന്റെ ശിക്ഷ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കി'- ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു
പാശ്ചാത്യ നാടുകളിലും മറ്റും തെരെഞ്ഞെടുപ്പ് വേളയിൽ പൊട്ടുന്ന ഉഗ്ര ബോംബാണ് അശ്ലീല വീഡിയോ. പലതും കൃത്രിമമായി നിർമ്മിക്കുന്നതാണ്.
ഒരു പൌരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യാവകാശ നിയമങ്ങളൊന്നും അദ്ദേഹത്തിന് ബാധകമല്ലെന്നാണോ? 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭ നടത്തിയ സർവജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്തമാസം പത്തിന് 73 വയസ്സ് തികയുകയാണ്. എന്നാല്‍ അതിലെ സുപ്രധാന വകുപ്പുകളോട് ഒട്ടും ബഹുമാനമില്ലാത്ത കടുത്ത നിന്ദയാണ് നിര്ഭാഗ്യവശാല്‍ കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടായത്